തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി
എം.വി. സൈജു ആണ് മറിഞ്ഞത്. കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൻ പരിസരത്തെ മരത്തിൽ ഇയാളെ തൂങ്ങിമരിച്ച നി ലയിൽ കണ്ടെത്തുകയായി.
നേരത്തെ, ഇയാൽ പീഡനക്കേസിൽ വ്യാജരേഖകൾ സഹിതം ജാമ്യം നേറ്റിയ ഹൈക്കോടതി റദ്ദാക്കി ഇരുന്നു. ഇതിന് പിന്നിലെ അറസ്‌റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മറിയുന്നത് നിലയിൽ കണ്ടത്തി.
മലയിൻകീഴ് സർക്കിൾ ഇൻസ്പെക്റ്ററായിരിക്കെയാണ് സൈജുവിനേതിരേ ഒരു വനി താ ഡോക്ടറും മാറ്റൊരു യുവതിയും പോലീസിൽ പീഢന പരതിയും നൽകി. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടി വിവാഹവാഗ്ദനം നൽകി. പിടിച്ചു എന്നായിരു ന്നു ഒരു പരാതി.
ഈ കേസിൽ ജാമ്യം ലഭിക്കൻ പോലിസ് ജിഡി റജിസ്റ്ററിൽ സൈജു കൃത്രിമം കാണിച്ചു നീറ്റ് കോടതി കണ്ടത്തി ജാമ്യം റദ്ദാക്കി ഇരുന്നു.